I Miss You….


http://datastore.rediff.com/h5000-w5000/thumb/56586A56685C66636369652E2F30/70sco3ghcr472jzu.D.0.child.jpg

I miss you my friend….
I don’t know if you feel the same…
I don’t care…

I want you with me to share my thoughts, the stupidest it may be…
I want you with me to tell my dreams, the weirdest it can be…
I want you with me to whisper my secrets, the scariest it may be…
I just want to talk to you till it is the crack of the dawn…
I just want to listen to you walking through the busy corridors…

I know we are far away not only with distances and time
But also with separate lives, ways and choices…
In between, I really miss you…:(

“Now I’ve learned, the hard way, that some poems don’t rhyme, and some stories don’t have a clear beginning, middle, and end. Life is about not knowing, having to change, taking the moment and making the best of it, without knowing what’s going to happen next.” - Gilda Radner


 

വായനയ്ക്കിടയില്‍….

                വായിക്കുകയാണ്… അതോ വായനയിലേയ്ക്ക് തിരികെ വരികയാണോ.. എഴുത്തിലേയ്ക്കും??  ഇടവേളകള്‍ ഉണ്ടാവാറുണ്ടെങ്കിലും വായന എന്നും കൂടെയുണ്ടായിരുന്നു… പക്ഷെ ഏറെ കാലങ്ങള്‍ക്ക് ശേഷം എം.ടി.യെ വായിക്കുമ്പോള്‍ എവിടെയോ വെച്ചു ഉപേക്ഷിച്ചു പോന്ന എന്തിലേയ്ക്കോ തിരിച്ചു വരികയാണെന്ന തോന്നല്‍..
                 
            എം.ടി.യുടെ നാലുക്കെട്ടും രണ്ടാമൂഴവും മഞ്ഞും ഓപ്പോളും അസുരവിത്തും തുടങ്ങി പലതും വായിച്ചിരിയ്ക്കുന്നു എങ്കിലും, ഇന്നലെയാണ് “കണ്ണാന്തളിപ്പൂക്കളുടെ കാലം” വായിക്കാന്‍ ഇടയായത്… ചെറിയ ചെറിയ കഥപറച്ചിലുകളുടെ ഒരു കൊച്ചു സമാഹാരം …. ഓരോന്നു വായിച്ചു കഴിയുമ്പോഴും, ചിലപ്പോള്‍ ഓരോന്നിന്റെ ഇടയ്ക്ക് വെച്ചു പോലും പുസ്തകം അടച്ചു വെച്ചു, വിദൂരതയിലേയ്ക്കു ലക്ഷ്യമേതുമില്ലാതെ  നോക്കിയിരുന്നു പോകുന്നു… മനസ്സില്‍ ചിന്തകളുടെയും ചോദ്യങ്ങളുടെയും ഉത്തരങ്ങളുടെയും ശരിവെയ്ക്കലുകളുടെയും തിരുത്തലുകളുടെയും വേലിയേറ്റമുണ്ടാവുന്നു… അസ്വസ്ഥമാവുന്നതിനോപ്പം ചെറിയ സന്തോഷവുമുണ്ടാവുന്നു… അപൂര്‍വമായി സംഭവിയ്ക്കുന്ന ആ പ്രതീതി പറഞ്ഞറിയിക്കാന്‍ പറ്റാത്തതാണ്…

           
                   
               മറ്റു പല കഥകളും നോവലുകളും വായിക്കുമ്പോഴും ഈ പ്രതീതി ഉണ്ടാവാത്തതിനു കാരണം മിക്കവാറും വികാരപരമായി അവയുമായി ഒരു ബന്ധം അനുഭവപ്പെടാത്തതിനാലാവാം….  ആ കഥയുടെ അവസാനം കണ്ടെത്താനോ, ഒരു ഗണിത ശാസ്ത്ര പ്രശ്നത്തിനു പരിഹാരം കണ്ടെത്താനോ തോന്നുന്ന പോലെയാണ് പലപ്പോഴും അത്… പുസ്തക താളുകള്‍ ഇടമുറിയാതെ മറിയുമ്പോഴും ഒരു നിമിഷം അതിനെ കുറിച്ചിരുന്നു ചിന്തിയ്ക്കാനോ ചോദ്യം ചെയ്യാനോ നില്‍ക്കാതെ അത് പൂര്‍ത്തിയാക്കാനുള്ള വെമ്പലാണ്‌… അതും വായന തന്നെയാണ്, ല്ലേ?  പക്ഷെ അങ്ങനെയുള്ള വായനകള്‍ക്കിടയില്‍ എപ്പോഴോ ഇങ്ങനെയൊരു പുസ്തകമെത്തുന്നു കൈയ്യില്‍…
                 
                  മിക്കവാറും അവ നമ്മുടെ ജീവിതാനുഭവങ്ങളുമായി സാമ്യം പുലര്‍ത്തുന്നവയോ, നമ്മുടെ ഭൂതകാലസ്മരണകളെ  ഉണര്‍ത്തുന്നവയോ, നമ്മുടെ ചിന്തകളെ നേരിട്ടു വായിക്കുന്ന പോലെയോ ഒക്കെ തോന്നിപ്പിയ്ക്കുന്നവ ആയിരിയ്ക്കാം… അതല്ലെങ്കില്‍, അതുവരെ നാം ആലോചിച്ചിരുന്നവയില്‍ നിന്നും തീര്‍ത്തും വ്യത്യസ്തമായതോ, നാം പിന്തുടര്‍ന്നിരുന്ന പലതിനെയും എതിര്‍ക്കുന്നവയോ ആയി നമ്മെ പൂര്‍ണ്ണമായും ഞെട്ടിപ്പിയ്ക്കുന്ന ഒരു ആശയമായുമാവാം… കഥാകൃത്തും വായനക്കാരനും തമ്മില്‍ സാങ്കല്‍പ്പികമായി  ഒരു വാക്കുതര്‍ക്കം തന്നെ നടന്നേയ്ക്കാം‍… നമ്മളില്‍ പലരും എത്രവട്ടം അയക്കാത്ത കത്തുകളെഴുതിയിരിയ്ക്കുന്നു മനസ്സില്‍ നമ്മുടെ പ്രിയ കഥാകൃത്തിന്, അല്ലെ?
                
             അതു കൊണ്ടോക്കെയായിരിയ്ക്കാം ചില പുസ്തകങ്ങള്‍ അല്പനേരത്തെയ്ക്കുള്ള രസമാവുമ്പോള്‍, വായിച്ചു തീര്‍ന്നു മറക്കുമ്പോള്‍, മറ്റു ചിലതു അല്പദിവസങ്ങളിലെയ്ക്കോ വര്‍ഷങ്ങളിലെയ്ക്കോ ചിലപ്പോള്‍ ജീവിതകാലത്തിലെയ്ക്കോ   തന്നെ ഉള്ളില്‍ നിന്നു മാഞ്ഞു പോവാതെ ചിന്തിപ്പിച്ചു കൊണ്ടേ, അത്ഭുതപ്പെടുത്തികൊണ്ടേയിരിയ്ക്കുന്നത്……………

 

പ്രിയ സുഹൃത്തേ… നിനക്കായ്…


പൊലിഞ്ഞ കിനാക്കളുടെ ജീര്‍ണ്ണ ജഡങ്ങള്‍ക്കരികെ
മെഴുതിരികള്‍ കത്തിച്ചതും കെട്ടുപോയിരിയ്ക്കുന്നു…

ചുവപ്പും കറുപ്പും ഇടകലര്‍ന്ന സൗഹൃദ നൂലിഴകള്‍
കാലത്തിന്‍ നര കലര്‍ന്നറ്റ് പോകാന്‍ ഇനിയെത്ര നാള്‍?

ഒരു ചെറുചിരിയുടെ ഓര്‍മയില്‍ നനവു പടരുമ്പോള്‍
മഴക്കാറ്റിനു മുഖം തിരിച്ചിരിയ്ക്കുന്നു -
നീര്‍ മിഴികളും നിനവും..!

വായിക്കാന്‍ മറന്നു പോയ അക്ഷരങ്ങള്‍ തന്‍
നിഴല്‍ തീര്‍ത്ത കല്‍മതിലില്‍ കരിക്കട്ടയാല്‍
ചിത്രം വരയ്ക്കുന്നു പാതികുഴഞ്ഞൊരു കൈയും..!

ലാഭ കണക്കുകളുമായി മുന്നിലെത്തുന്നവര്‍
എന്തേ അറിയുന്നില്ലാ -
നഷ്ടങ്ങളുടെ വിഹ്വലതകളില്‍
ഭ്രാന്തമായലയും പാവം മനസ്സിനെ…!

പെയ്തൊഴിഞ്ഞ കാലത്തിന്റെയൊപ്പം
നക്ഷത്രകുഞ്ഞുങ്ങളുടെ താഴ്വരയിലൂടെ
കൈക്കോര്‍ത്തെന്നും നടന്നു തളരാന്‍
എന്തിനിന്നും കൊതിയ്ക്കുന്നു വെറുതെ…!

ചിറകുകള്‍ വിടര്‍ന്നതറിഞ്ഞിട്ടുമറിയാതെ-
പറന്നുയരാതെ, തേന്‍ നുകരാതെ,
പുഴുക്കുത്തേറ്റു വാടിയൊരിലയുടെ-
മഞ്ഞ ഞെരമ്പില്‍ പറ്റിച്ചേര്‍ന്നിരിയ്ക്കുവാന്‍
എന്തിനിന്നും ആശിയ്ക്കുന്നു വെറുതെ…..

എല്ലാം ത്യജിയ്ക്കാം, എന്തും സഹിയ്ക്കാം
ഒരിയ്ക്കല്‍ കൂടി നീ സ്വപ്നങ്ങള്‍ക്കിടയില്‍
നിന്നെന്നെ വിളിച്ചുണര്‍ത്തി സ്വകാര്യമോതുമെങ്കില്‍…


 

വഴിയോര കാഴ്ചകള്‍..,..

http://datastore.rediff.com/h5000-w5000/thumb/56586A56685C66636369652E2F30/t8mnqufnmbue6j35.D.0.103_0320.jpg

വഴിയോര കാഴ്ചകള്‍…. ക്യാമറ കണ്ണുകള്‍ക്ക്‌ ഒപ്പിയെടുക്കാന്‍ കഴിയാതെ
പോയ ചില കാഴ്ചകള്‍ ഉണ്ടാവാറില്ലേ ഏതൊരു യാത്രയിലും… അഥവാ കഴിഞ്ഞാല്‍ തന്നെയും എന്തൊക്കെയോ കുറവുള്ളതു പോലെ തോന്നിപ്പിയ്ക്കുന്ന ചിത്രങ്ങള്‍… അതിനു കാരണം അവ മിക്കവാറും കണ്ണുകള്‍ കൊണ്ടു മാത്രം ഒപ്പിയെടുക്കാന്‍ കഴിയാത്തവയായതു  കൊണ്ടാണ്.. മണം കൊണ്ടും, സ്പര്‍ശം കൊണ്ടും, ശബ്ദം കൊണ്ടും, മനസ്സ് കൊണ്ടും, പിന്നെ ഓര്‍മ്മകള്‍ കൊണ്ടും ഒപ്പിയെടുക്കുന്ന കാഴ്ചകള്‍ …


ചില്ലുകളുടെ ഇടയിലൂടെ  കവിളില്‍ പതിയുന്ന മഴയുടെ വേഷപ്പകര്‍ച്ചകള്‍…

പിഞ്ഞിയ കയറിന്റെ തുമ്പത്ത് ചിതലു തിന്നൊരു ഊഞ്ഞാല്‍ പലക…

നട്ടുച്ചയ്ക്ക് പാര്‍ട്ടി ഓഫീസിന്റെ പുറകിലെ ഓല മേഞ്ഞ ചായ്പ്പില്‍ തലമുടി വെട്ടുന്ന ബാര്‍ബര്‍..

കാറ്റത്താടുന്ന വിളക്കുകാലുകള്‍…

ഭക്ഷണം കഴിഞ്ഞും കൈ കഴുകാതെ പിഞ്ഞാണം പിടിച്ചു ദൂരെയ്ക്കും നോക്കിയിരിയ്ക്കുന്ന ഒരമ്മ..

വാല്‍മാക്രികള്‍ പുളയുന്ന ആഴം കാണാത്ത പച്ച നിറം പൂണ്ട കുളങ്ങള്‍…

ആയിരം ഈച്ചകള്‍ സ്വകാര്യം പറയുന്ന പഴക്കടയുടെ നിലത്തിരുന്നു പുസ്തകത്തില്‍ ചിത്രം വരച്ചു തമ്മില്‍ പൊട്ടിച്ചിരിയ്ക്കുന്ന രണ്ടു ചെറിയ
പെണ്‍കുട്ടികള്‍…

നിറം മങ്ങിയ സിനിമാപോസ്റ്ററുകള്‍ ഒട്ടിച്ച ബസ്‌ സ്റ്റാന്‍ഡില്‍ സ്വര്‍ണ്ണത്തില്‍ മുങ്ങിയ നവവധു…

വേലികള്‍ക്കപ്പുറത്ത് നിന്നും എത്തി നോക്കുന്ന  ചെറിയ മഞ്ഞ പൂക്കള്‍…

ഒട്ടിയ വയറിന്റെ ദൈന്യത്തിനു നേര്‍ക്കു വീണ പത്തു രൂപയില്‍, തിളങ്ങുന്ന കണ്ണുകള്‍…

മെഴുതിരികളും കുന്തിരിക്കവും  മണക്കുന്ന പാതകള്‍..വളവുകള്‍..

അമ്മയുടെ മടിയില്‍ നാരങ്ങയും മണത്തു കിടക്കുന്ന കുട്ടി…

ഓടിയകലുന്ന തീവണ്ടി ശബ്ദങ്ങള്‍ക്കിടയിലും ഉയര്‍ന്നു താഴുന്ന ഐസ് വണ്ടിയുടെ  ഹോണ്‍..

മഴപെയ്ത വഴികളിലെ ചെളിയിലൂടെ ചെരുപ്പുകളുടെ ഇടയിലും അരിച്ചെത്തുന്ന തണുപ്പ്…

ഷര്‍ട്ടു വലിച്ചു പറിച്ചും ഉറക്കെ തെറി പറിഞ്ഞും എന്തിനോ കലഹിയ്ക്കുന്ന ഓട്ടോ ഡ്രൈവര്‍മാര്‍..

ഓരോ വട്ടം ബസ്‌ നിര്‍ത്തുമ്പോഴും ഒഴിഞ്ഞൊരു സീറ്റിനായി പരതുന്ന മിഴികള്‍…

കറുത്തിരുണ്ട ആകാശം നോക്കി നോക്കി വീടെത്തുവാന്‍ വെമ്പുന്ന കാലുകള്‍…

പൊടി പറക്കുന്ന വഴിയരികിലെ കരിമ്പു ജ്യൂസിന്റെ കുളിര്‍മ്മ..

കുപ്പിവളപ്പെട്ടിയിലെ നിറഭേദങ്ങള്‍…

അരയാലില്‍ തൂക്കിയിട്ട തൊട്ടിലിലെ പ്രാര്‍ഥനകള്‍..


വീണ്ടും വീണ്ടും ആ വഴി പോകുവാന്‍ തോന്നിപ്പിക്കുന്ന കാഴ്ചകള്‍… ഇനിയൊരിയ്ക്കലും ഇങ്ങനെയൊന്നു കാണാതെ പോകട്ടെ എന്നു ആഗ്രഹിയ്ക്കുന്ന കാഴ്ചകള്‍…

ഇനിയും നടന്നു തീര്‍ക്കാനുള്ള വഴിദൂരമെത്ര?? അറിയില്ല…


 

എനിയ്ക്കു ദാഹിയ്ക്കുന്നു….

http://datastore.rediff.com/h5000-w5000/thumb/56586A56685C66636369652E2F30/bnkk3rr3kk029eul.D.0.bl.jpg

അരിഞ്ഞു തള്ളുവിന്‍

എറിഞ്ഞു വീഴ്ത്തുവിന്‍

എനിയ്ക്കു ദാഹിയ്ക്കുന്നു….


ഒഴുകട്ടെ ചുവപ്പുനദികള്‍

ഒടുങ്ങട്ടെ കൊടുംപാപികള്‍

എനിയ്ക്കു ദാഹിയ്ക്കുന്നു….


തുടുത്ത മണ്‍നിറം മാഞ്ഞുതുടങ്ങി

വിളര്‍ത്ത മാറിടം വിണ്ടുതുടങ്ങി

എനിയ്ക്കു ദാഹിയ്ക്കുന്നു….


എന്നില്‍ നിന്നെല്ലാം പറിച്ചെടുത്തു

എന്നില്‍ നിന്നെല്ലാം കുഴിച്ചെടുത്തു

എനിയ്ക്കു ദാഹിയ്ക്കുന്നു….


ചുമടുഭാരം അസഹനീയം

ചുട്ടുപൊള്ളുന്നു അന്തരംഗം

എനിയ്ക്കു ദാഹിയ്ക്കുന്നു….


മൂന്നു വലം വെയ്ക്കാന്‍

മുച്ചൂടും മുടിയ്ക്കാന്‍

വെള്ളം -

സര്‍വത്ര വെള്ളം…..

എന്നിട്ടും എനിയ്ക്കു ദാഹിയ്ക്കുന്നു….


അരിഞ്ഞു തള്ളുവിന്‍

എറിഞ്ഞു വീഴ്ത്തുവിന്‍

എനിയ്ക്കു ദാഹിയ്ക്കുന്നു….

ഭൂമി,എനിയ്ക്കിന്നു ദാഹിയ്ക്കുന്നു….


 

സന്ധ്യകള്', മൂകസാക്ഷികള്'…

  

പ്രാത: സന്ധ്യ ഞാന്';
വിൂരതയില്' നിന്നരികിലേക്കു ന്ുമാ -
കുളമ്പടി ശബ്മെനിക്കെത്ര പരിചയം !
നിന്നെ ഉണര്'ത്തുവാന്',
ശോണരേണുക്കളാലഭിഷേകമാടുവാന്',
ആിത്യനെഴുന്നള്ളുമ് ുന്ുഭി നാമെനിക്കെത്ര പരിചയം !!
'?കൂിത്ളാല്' ശം'ധ്വനി മുഴക്കി -
നയര്'ക്കനെ വരവേല്'ക്കുമ്പോള്'
നില്'ക്കുന്നു ഞാന്' സഹര്'ഷം സാക്ഷിയായ്;
മൂകസാക്ഷിയായ്………..

മ്ധ്യാഹ്ന സന്ധ്യ ഞാന്';
എരിയുന്ന കൊടും വെയിലില്' നിന്' -
ഇടനെഞ്ചകം പോലും ?്നി്വാലയായ്' തപിക്കവേ,
എന്നിലെ മൌനവും വിയര്'പ്പില്' കുതിരുന്നു…..
സാ?ര്ളില്' നിന്നും സരിത്തുകളില്' നിന്നും
നിന്റെ തപ്തനിശ്വാസ്ള്',
നിന്നിലെ പൊള്ളുന്ന സ്വപ്ന്ളും മോഹ്ളും -
കറുത്ത വേനകളും മുറിവുകളും
എന്' കാതിലാര്'്രമായ് വന്നോതുമ്പോഴും;
ഏതോ ബാല്യത്തില്' നിന്നുയരുമൊരാ -
വിശപ്പിന്' നിലവിളിയെന്റെ,
ശ്രവണപുടത്തിലിരമ്പം കൊള്'കേ -
നില്'ക്കുന്നു ഞാന്' സയം സാക്ഷിയായ് ;
മൂകസാക്ഷിയായ്……

സായംസന്ധ്യ ഞാന്' ;
മറയുന്ന സൂര്യനു നിര്'ന്നിമേഷയായ്'
വിട ചൊല്ലുമ്പോഴും ;
'രു ചാന്്രമു'ം ന തിരയുമ്പോള്',
വ്രളാമു'ിയായ് തുടുത്ത വിഹായസ്സിലേക്കു
ന 'ളിക്കണ്ണിടുമ്പോള്' -
റിഞ്ഞതില്ല, യിതൊന്നുമാ കര്'മ്മസാക്ഷിയെ്കില്ലും -
നില്'ക്കുന്നു ഞാന്' സാക്ഷിയായ് ;
മൂകസാക്ഷിയായ് …………………

ഇന്ുമു'ം കണ്ടാമ്പല്' കണ്'തുറക്കും -
പൊയ്കകളില്' മിഴിനട്ടു ;
നക്ഷത്രാല്ളിലെവിടെയോ -
എന്' ന്മസ്മൃതികളിലെന്നോ, കൈവിട്ടൊരെന്' -
സൂര്യനെ, യെന്' വാക്കിനെ ഞാന്' തിരയുന്നു……..
ഇനി നാലുയാമ്ള്'ക്കൊടുവില്'
'രു പുലരി നിന്നെ സിന്ൂരം ചാര്'ത്തും വരെ ;
കാത്തിരിയ്ക്കുന്നു ഞാന്', മറ്റൊരു പ്രാത:സന്ധ്യക്കായ്' -
എന്' സാക്ഷിപം വിട്ടൊഴിയുവാന്' ………………..



 

ഇനിയൊരു പൂക്കളം കൂടി …


.. കര്'ക്കിടകം പെയ്തൊഴിയുകയാണ്'… ചി്ം വരാറായി…"ണവും!! "ര്'ക്കുമ്പോള്' സ്കടത്തിന്റെ 'രു തിരതള്ളല്ലാണ് മനസ്സില്'…… "ണം "ണമാവുന്നത്' നാട്ടിലാവുമ്പോഴാണ്… വട്ടുക്കാരുടെ എല്ലാവരുടെയും കൂടെയാവുമ്പോഴാണ്… ഏതൊരു മലയാളിയ്ക്കും എന്തെ്കിലുമൊക്കെ "ര്'ക്കാനും പറയാനുമുണ്ടാവും "ണത്തിനെ കുറിച്ച്'…. 'രുപാട് കണ്ടും കേട്ടും വായിച്ചും മുഷിഞ്ഞ വിഷയമാണ്' താനും…. എന്നിരുന്നാലും നാട്ടില്' നിന്നിത്ര ൂരെയാവുമ്പോള്' എന്തോ എഴുതാന്' തോന്നുകയാണ്'… എഴുതുകയാണ്'…. എനിയ്ക്കെന്നും "ണം "ര്'മ്മപ്പെടുത്തലുകളുടെയാണ്; കഴിഞ്ഞ "ണം മുതല്' ഈ "ണം വരെയുള്ള സംഭവ്ളുടെ… , ഈ "ണം മുതല്' ടുത്ത "ണം വരെ എന്തൊക്കെ സംഭവിയ്ക്കാം എന്ന ഉത്'കണ് കളുടെ…. ഞാന്' എപ്പഴും ത്ഭുതപ്പെടാറുണ്ട് - ടുത്ത "ണത്തിന് ഞാന്' എവിടെയാവും ? എന്തു ചെയ്യാവും? വിതം എ്നെയൊക്കെ മാറിയിട്ടുണ്ടാവും എന്നൊക്കെ… പിറന്നാള്' വരുമ്പോഴാണ്, ല്ലെ്കില്' പുതുവര്'ഷപ്പിറവിയ്ക്കാണ്' മിക്കവര്'ക്കും 'രു കൊല്ലം കൂടി കഴിഞ്ഞു പോയതായി തോന്നാറുള്ളതെ്കില്' എനിയ്ക്കത്' "രോ "ണം വന്നു പോവുമ്പോഴുമാണ്….

കല്ലടിക്കോട്ടെ ചാണകം മെഴുകിയ വട്ടുമുറ്റത്ത്' ഇനി എനിയ്ക്കൊരിയ്ക്കല്' കൂടി മത്തന്'പ്പൂവും കാശിത്തുമ്പയും ചെമ്പരത്തിയും തുളസിയും കൃഷ്ണക്കിരടവും 'ക്കെ കൊണ്ടൊരു പൂക്കളം തര്'ക്കാന്' കഴിയുമോ എന്നറിയില്ല…. ആ?്രഹമുണ്ട്' എ്കിലും നടക്കാത്ത കാര്യ്ളുടെ പട്ടികയിലേയ്ക്ക് തും കയറി ചെല്ലുമ്പോള്' മനസ്സ്' വി്ുകയാണ്…

ടുക്കളയില്' മ്മമ്മയും മ്മയും വല്ല്യമ്മയും മ്മായിമാരും സന്നോത്തിയും 'ക്കെ 12 മണിയാവുമ്പോഴേയ്ക്കും  സ്യയൊരുക്കാന്' തത്രപ്പെടുമ്പോള്' പുതിയ ഉടുപ്പൊക്കെയിട്ട് വിടെയിവിടെയൊക്കെ മണപ്പിച്ച്, എടയ്ക്കോരോ ശര്'ക്കരുപ്പേരിയൊ, വിയലിന്റെ കഷ്ണമോ, പായസത്തില്' ഇടാന്' എടുത്തുവെച്ച നെയ്യില്' വറുത്ത ണ്ടിപരിപ്പോ വായിലിട്ട്, “ാ, ഈ തേ് 'ന്നു ചെരവി തായോ ” എന്നോ ” ഈ കഷ്ണം 'ന്നു നുറുക്കിക്കൂടെ ” എന്നോ ഉള്ള നിര്'്േശ്ളൊക്കെ എന്നോടല്ലെന്ന ഭാവത്തില്' നടക്കാന്' എന്തോ കൊതിയാവുകയാണ്'…

പക്ഷേ, എന്തൊക്കെയായാലും ഇത്ര കാലമെ്കിലും ്നെയൊക്കെ ആോഷിയ്ക്കാന്' കഴിഞ്ഞതില്' വല്ലാത്ത സന്തോഷവുമുണ്ട്… കാരണം എന്റെയൊപ്പമുണ്ടായിരുന്ന പലരെക്കാളും നല്ല 'രുപാട് "ണ്ള്' ആോഷിയ്ക്കാന്' ഉള്ള ഭാ?്യം ഉണ്ടായി… കുറച്ചു കാലമെ്കിലും “പൂവേ പൊലി പൂവേ ” എന്നു പട്ടക്കുട ചൂടി നില്'ക്കണ മാതേവര്'ക്കു ടയും പൂവും നേിച്ച് ഉറക്കെയാര്'ക്കാന്' കഴിഞ്ഞിട്ടുണ്ട്'… പൂക്കൂടയെടുത്ത്' പാടത്തും വരമ്പുകളിലും യലോക്കത്തുമൊക്കെ സമപ്രായക്കാരുമായി പൂക്കളറുത്ത് നടന്നിട്ടുണ്ട്'… വട്ടിലെല്ലാവരുമൊത്തുക്കൂടി നിലത്ത് ഇലയിട്ട്' വിഭവ സമൃ്ധമായ സ്യയുണ്ടിട്ടുണ്ട്…. 'ന്നോ രണ്ടോ പേരായി ഇന്നിപ്പോ പായസം കൂട്ടി ചോറുണ്ണുമ്പോ തൊണ്ടയിടറുന്നുണ്ടെ്കിലും നല്ലൊരു കാലത്തിന്റെ "ര്'മ്മകള്' കൊണ്ട്' ഞാന്' നു?ൃഹതയാണ്'… സംതൃപ്തയാണ്'….


 

Rantings….

http://ri.rediffiland.com/homepimages/home6/930/3e55939c5a7e82cfe81327629d2b45ca/homep/images/1241621547

 

Is it good to cover up all the mistakes that may come across, to plan everything ahead and waiting for the obvious to happen ?? To know that for every option, for every possibility, you have find a way out… ?
 Or is it that bad to not to plan anything and just accept everything that comes your way and handle anything that can come totally unexpected ….. and catch you in surprise..???

What is, which is life ??

Both are…..

One yours, other mine.. !!

കൈവിടരുതെന്നു കരുതിയ "രോന്നും കൈക്കുമ്പിളില്' നിന്നും നഷ്ടപ്പെട്ടു കൊണ്ടിരിയ്ക്കുന്നു…..
കിട്ടാത്ത സൌഭാ?്യ്ള്' തേടി വരുന്നു…..
പ്രതക്ഷിയ്ക്കാത്ത ൌര്'ഭാ?്യ്ളും …………
എല്ലാം കുഴിച്ചു മൂടാന്' 'രു മനസ്സും' !!

'''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''' ……………………………………………


 

നയും ഞാനും….


നിറ്ളെല്ലാം കൊഴിഞ്ഞു പോയൊരു മഴവില്ലു ന…. പിന്നെയെ്നെ, നിറ്ളുടെ മായാലോകത്തു നിന്നെ ഞാന്' കണ്ടെത്തും ??
തൊട്ടു മുന്'പില്' വന്നു നില്'ക്കുമ്പോഴും -
ഇരുകണ്'കള്'ക്കും ന കാണാക്കാഴ്ച മാത്രം !!

നയില്ലാതെ, നിന്' പാട്ടില്ലാതെ
എന്നിലെ നൊമ്പരക്കിളികള്' ഉറ്ാതെ -
ഭ്രാന്തസ്വപ്ന്ളായി ചിറകിട്ടടിയ്ക്കുമ്പോഴും ;
പെയ്തൊഴിഞ്ഞ മഴമേ്ളറിയാതെ
നയെന്തിനോ നിശ്ശബ്മായ്' ചിരിയ്ക്കുന്നു….
തിരക്കൊഴിയാത്തൊര ഇടനാഴിയില്'
വിതവേഷ്ളാടിത്തിമിര്'ക്കുമ്പോഴും ;
നോവുന്നൊരോര്'മ്മയായ്' ,
നഷ്ടബോധത്തിന്റെ ഭിക്ഷാപാത്രവുമായ്
എന്' നിഴലുകളെ നയെന്തിനോ പിന്തുടരുന്നു….

'രുപാടു ിനരാത്ര്ള്'ക്കൊടുക്കമൊരുനാള്' -
നിന്നെ തേടിയെന്' മിഴികള്' തളരുമ്പോള്'
വയിലറിയാതെ നനവു പടരുമ്പോള്'
നയതിലൊരു മഴവില്ലായ് ഉയിര്'ക്കൊള്ളുന്നു !!
നിന്നെ ഞാനറിയുന്നു….
നയെന്നിലാണെന്നും ഞാനറിയുന്നു……


 

വിഡ്ഢികള്‍ …


എപ്പോഴെങ്കിലും തോന്നിയിട്ടുണ്ടോ നിങ്ങള്‍ക്ക്…….ലോകത്തിലെ ഏറ്റവും വലിയ വിഡ്ഢി നിങ്ങള്‍ ആണെന്ന്…. എനിയ്ക്ക്‌ തോന്നുന്നത്‌, എല്ലാവര്‍ക്കും എപ്പഴെങ്കിലും ഒക്കെ, കുറഞ്ഞപക്ഷം ഒരിയ്ക്കലെങ്കിലും, അങ്ങനെ തോന്നാതിരുന്നിട്ടുണ്ടാവില്ലാ എന്നാണ്… അറിയില്ല… എന്റെ തോന്നലുകള്‍ എനിയ്ക്ക്‌ തന്നെ മനസ്സിലാവാത്തവയാണ്‌… മനസ്സിലെ സ്നേഹം മുഴുവന്‍ കൊടുത്തിട്ടും, ചെയ്യാവുന്നതെല്ലാം ചെയ്തിട്ടും, അവര്‍ക്ക് തൃപ്തിയാവുന്നിലെന്നു അറിയുമ്പോള്‍, നമ്മള്‍ തോറ്റു പോവുകയാണെന്ന് അറിയുമ്പോള്‍, തോന്നുന്ന വികാരം എന്താണു…?? എന്നിട്ടും വീണ്ടും വീണ്ടും തോല്‍ക്കുമെന്നറിഞ്ഞിട്ടും പിന്നെയും പിന്നെയും ആത്മസമര്‍പ്പണം ചെയ്യുന്നതെന്തിനാണ്‌…..?? ഒരു വിലയുമില്ലാതെ ചവറ്റുക്കുട്ടയില്‍ എറിയപ്പെടുമ്പോഴും, പ്രത്യാശയോടെ വീണ്ടും തലയുയര്‍ത്തുവാന്‍ ശ്രമിയ്ക്കുന്നത്‌ എന്തുകൊണ്ടാണ്…. ?? മനസ്സിലാക്കുന്നില്ലെന്ന് അറിഞ്ഞിട്ടും, ഇനിയൊരിയ്ക്കലും മനസ്സിലാക്കുകയില്ലെന്ന്, നമ്മളെ പൂര്‍ണ്ണമായി തിരിച്ചറിയുകയില്ലെന്ന് അറിഞ്ഞിട്ടും, സ്വന്തം വിചാരങ്ങളെ മറന്നു കൊണ്ട്, അവര്‍ക്ക് മുന്‍പില്‍ വീണ്ടും വിഡ്ഢി വേഷം കെട്ടുന്നതു എന്തുകൊണ്ടാണ്…. ?? സ്വയം തെറ്റാകുവാന്‍ പ്രാര്‍ത്ഥിയ്ക്കുന്നത്‌ എന്തിനാണ്‌….?? എത്ര ചൂടുവെള്ളത്തില്‍ വീണാലാണ്, ഇനിയും ഞാന്‍ പഠിയ്ക്കുക ?? അറിയില്ല….. വിഡ്ഢികള്‍…. ലോകത്തെ ഏറ്റവും വലിയ വിഡ്ഢികള്‍……. സ്നേഹത്തിനു പരിധി നല്‍കാത്തവര്‍…. വിചാരങ്ങള്‍ക്കു മേല്‍ വികാരങ്ങള്‍ക്കു സ്ഥാനം കല്‍പ്പിയ്ക്കുന്നവര്‍…. അവര്‍ക്കു വംശനാശം സംഭവിയ്ക്കട്ടെ…! എന്തുകൊണ്ടെന്നാല്‍, അവരെ ഈ ലോകം ആഗ്രഹിയ്ക്കുന്നില്ല… അല്ലെങ്കില്‍, ഇവിടം അവരെ അര്‍ഹിയ്ക്കുന്നില്ല…. ബുദ്ധിയുള്ള സ്വാര്‍ത്ഥരെ കൊണ്ടു നിറയട്ടെ ഈ ഭൂമി…. വിഡ്ഢികള്‍ പോയി തുലയട്ടെ.. !!